മനുഷ്യൻ ഒന്നും
നേടുന്നില്ല ,നഷ്ട്ടപെടുന്നുമില്ല
ചരമ പ്രസങത്തിൽ അച്ചൻ
പറഞു മി : ജോർജ് ഔദ്യോഗിക ജീവിതത്തിൽ കൈക്കുലി വാങിച്ചിട്ടില്ല. ജീവിതത്തീൽ ഇതു പ്രായോഗികമാക്കൻ
സ്രമിച്ചപ്പോൾ മനസിലായി വാങാതിരിക്കാം പക്ഷേ കൊടുക്കാതിരിക്കാനാവില്ല എത്ര
സ്രമിച്ചാലും ചിലപ്പോഴെങ്കിലും നമ്മൾ അറിയാതെ അത്
നമ്മുടെ അക്കുണ്ടിൽ വരും
വെയിലു കൊണ്ടാലും വിറ്റാമിൻ ഡി
കിട്ടാതായിരിക്കുന്നു . വെള്ളത്തിലും പ്രാണ വായുവിലും വിഷമാണ്, കലർപ്പാണ്. ഇതിനെതിരെ ശബ്ദിക്കുന്നവർ പിന്തിരിപ്പന്മാരാണ്, സംബത്തിക അചചടക്കം എന്നാൽ പിശുക്കെന്നാണ് ന്യൂ ജെൻ
അഴിമതിയും,വിഷവും കൊണ്ട് സംബാദിച്ചവരോടു രോഗം വിളിച്ചു പറയുന്നു ഐ സി യു ( നിന്നെ കണ്ടോളാം) എന്നിട്ടും
പോരാതെ കാലനെ വെല്ലു വിളിക്കുന്ന വെറ്റിലേറ്റർ
വേണം
വളരെ പണിപ്പെട്ടു , കല്ലു
കുന്നിൻ മുകളിലെതിച്ചു ശേഷം, താഴെക്കിട്ടു പൊട്ടിചിരിക്കുന്ന നാറാണത്തു
ഭ്രാന്തൻ ഭരതീയ തത്വ ചിന്തകളിലെ ജീവിതത്തിന്റെ വ്യർദ്ധതയെ എന്നേ വിളിച്ചു പറഞതാണ്
നേടിയതെല്ലാം നഷ്ട്ടപ്പെടുംബോൾ
, ദുഃഖിക്കുന്ന നമ്മെ നാറാണത്തു ഭ്രന്തൻ പരിഹസിക്കുന്നു.
ജീവിതം ജീവിക്കാനുള്ളതാണ്, എങനെ എന്നത് നമ്മുടെ
തീരുമാനമാണ്.,മനുഷ്യൻ ഒന്നും നേടുന്നില്ല ,നഷ്ട്ടപെടുന്നുമില്ല