ആ മരം തണലിലാണ് വളർന്നത് ആവശ്യത്തിലധികം വെള്ളവും, വളവും ,ലെഭിച്ചു .അടുത്തു നിന്നതിന്റെതു
കൂടി അനർഹമായി വലിച്ചെടുത്തു ധാരാളം ഇലകളുണ്ടായി അതി വേഗമായിരുന്നു വളർച്ച. കണ്ടവർ
അതിശയപ്പെട്ടു ,അൽഭുതപ്പെട്ടു, ചിലർ അസൂയപ്പെട്ടു, മുഖ സ്തുതി പറഞു. അസൂയ യോടെ തലയുയത്തി നിന്നു
അടുത്തു തന്നെ മറ്റൊരു മരമുണ്ടായിരുന്നു. വല്ലപ്പോഴും
മഴയിൽ കിട്ടുന്ന ചെറിയ നനവ്, ഇഷ്ടം പോലെ ജെല ലെഭ്യതയുള്ള ഊഷ്മളയുള്ള താഴ്വരയില ല്ലായിരുന്നു
അതിന്റെ സ്ഥാനം. വേനൽ ചൂടിൽ ഉണങി വരണ്ട് ,അവശത്തിന്
വളം കിട്ടാതെ , വലിച്ചെടുക്കാൻ അടുത്ത് മരങളോന്നുമില്ലായിരുന്നു. ഓരോ കാറ്റിലും വീഴാതിരിക്കാൻ
ആടിയുലഞ്. സ്വയം ശക്തി
ആർജ്ജിച്ചു . കിട്ടിയ ജെലത്താലും വളത്താലും
വളർന്നു . അതിനാൽ കാര്യമായ പുഷ്ട്ടിയുണ്ടായില്ല .
ഒരു നാൾ കാറ്റു വന്നു, അതി ശക്തമായ കാറ്റ്, , തളിരിലകളുടെ
ആധിക്യത്താൽ പിടിച്ചു കയരിയ കാറ്റിൽ തടി ആടിയുലഞു,
വേരിന് പിടിച്ചു നിൽക്കാനയില്ല ,മറം
മറിഞു.
അടുത്തുനിന്ന ശുഷ്ക്കിച്ച മരം, ഇലകളാൽ
സംബുഷ്ട്ടമല്ലാഞതിനാലും, ചെറു കാറ്റുകളിൽ അടുത്തു മറ്റു മരങളുടെ സം രെക്ഷണം ഇല്ലാതിരുന്നതിനാലും സ്വയം ശകിതിയാർജിച്ച തടിയും
വേരും അപ്പോഴും കുലുങതെ മന്ദ മരുതന്റെ തലോടൽ പോലെ അവിടത്തന്നെ നിൽപ്പുണ്ടായിരുന്നുന്നു
മാത്യു കുറുപ്പൻ