കൊച്ചിൻ എയർപോർട്ടിന് കരുണാകരന്റെ പേരിടരുത്
കൊച്ചിൻ എയർപോർട്ട് വിദേശ മലയാളികളുടെ സഹകരണവും ഒരു സർക്കാർ ഉദ്ധോഗസ്ഥന്റെ
കഠിന പരിസ്രമവുമാണു. അതിൽ കരുണാകരന് ഒരു പങ്കുമില്ല
ബോംബെ ലോബിയുടെ അച്ചാരം വാങി എയർപോർട് എയർപോർട് ഇല്ലാതാക്കാൻ സ്രമിച്ചു
എയർപോർട് പദ്ധതി പ്രായോഗികമല്ലെന്ന് K Vതോമസ്സിനെക്കൊണ്ട്
പ്രസ്താവനയിറക്കി
എയർപോർട്ടിനുവേണ്ടി പര്രിസ്രമിച്ച കളക്ടറെ സ്ഥ്ലം മാറ്റി തന്റെ മകളുടെ ഇഷ്ടക്കാരനെ ക്കൊണ്ട്
സ്ഥലെമെടുപ്പ് വൈകിപ്പിക്കാൻ സ്രമിച്ചു
അങ്കമാലിയിൽ വഴി തടഞപ്പോഴാണ് സ്ഥലം മാറ്റിയ
കളക്ടരെ സെഷ്യൽ ഓഫീസറായി നിയമിച്ചത്
പദ്ധതിക്കു ഒരു രൂപ പോലും ടോക്കൺ മണി അനുവദിക്കാനോ ജാമ്യം നിൽക്കാനോ സ്രമിച്ചില്ല
നാണം കെട്ടു മുഖ്യ മന്ത്രി പദം ഒഴിഞ ശേഷം ആന്റണിയാണ് ടോക്കൺ മണിഅനുവദിച്ചത്
റൺ വേ നിർമ്മാണ
കമ്പനിയിൽ നിന്നു അഴിമതിക്ക്
സ്രമിച്ച് പരാജയപ്പെട്ടു. കോണ്ട്രക്ട് നീട്ടിക്കൊണ്ട് പോയി
കോൺഗ്രസ്സുകാർ അറിഞിട്ടും അറിയാത്ത ചില സത്യങളുണ്ട്. എറനാകുളത്ത്
K V തോമസ്സിന്റെ പരജയ
കാരണം ഫ്രഞ് ചാരക്കേസ്സല്ല. കരുണാകരന്റെ ദെല്ലാളായി എയർപ്പോട്ടിനെതിരായി പ്രവത്തിച്ചതു
കൊണ്ടാണ്. കരുണാകരന്റെ ത്രുശൂരിലെ പരജയ കാരണം മുരളി പ്രചരിപ്പിക്കുന്ന പോലെ നരസിംഹ റാവു അല്ല. എയർപോർട്ടു അഴികതി കഥ ജെനം അറിഞതാണ്
അധികാരത്തിന്
വേണ്ടി എന്തതിക്രമത്തിനും, അഴിമതിക്കായി ഏതു മാർഗം സ്വീകരിക്കുകയും ചയ്തതാണു അദ്ധേഹം ചൈയ്ത
രാജ്യ സേവനം
കേരളത്തിൽ അഴികതി നിയമവിധേയമാക്കിയ, രാജൻ വധത്തിൽ ആരോപിതനായ, നവാബ് രാജെന്ത്രനെ ജീവച്ചവമാക്കിയ അടിയന്തിരാവസ്ഥയിൽ
എതിരാലികളെ നിർദയം അടിച്ചൊതുക്കിയ കരിങ്കാലികളുടെ ആശാന്റെ പേരിട്ട് , ഇൻഡ്യക്ക് മാത്രുകയായ, വിദേശമലയാളികളുടെ അഭിമാനമായ കൊച്ചിൻ
എയർപോർട്ടിന്റെ സൽപേര്
, ഭരണം നിലനിർത്താൻ ഏതു അപമാനത്തിനും വഴിപ്പെടുന്ന ഉമ്മൻ
കളങ്കിതമാക്കരുതു
No comments:
Post a Comment